Skip to main content

ഇന്നത്തെ സിനിമ (12.12.18)

കൈരളി- 9.00 ന് ടെയ്ല്‍ ഓഫ് ദി സീ , 11.30 ന് സുഡാനി ഫ്രം നൈജീരിയ, 3.00 ന് ദി ഗ്രേവ്‌ലെസ്, 6.00 ന് ദി സൈലന്‍സ്, 8.30 ന് മായാനദി
ശ്രീ- 9.15ന് വിഷന്‍, 12.00ന്  ഹൊറൈസണ്‍, 3.15 ന് റോജോ, 6.15 ന് റഫീക്കി, 8.45 ന് വണ്‍ സ്റ്റെപ്പ് ബിഹൈന്‍ഡ് സെറഫിം
നിള- 9.30ന് ഡൈ ടുമാറോ, 11.45 ന് ബുള്‍ ബുള്‍ കാന്‍ സിംഗ്, 3.30ന് വചനം, 6.30ന് ദി റിവര്‍, 9.00 ന് വണ്‍ ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്,
കലാഭവന്‍ - 9.15ന്  മനോഹര്‍ ആന്റ് ഐ 11.45 ന് വോള്‍ക്കാനോ, 3.15ന് ഈട 6.15ന് ആന്റ് ബ്രീത്ത് നോര്‍മലി, 8.45 ന് ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍
ടാഗോര്‍ -  9.00ന് യുമഡിന്‍, 11.30ന് എ ട്വല്‍വ് ഈയര്‍ നൈറ്റ്, 2.15ന് ഷോപ് ലിഫ്‌റ്റേഴ്‌സ്, 6.00 ന് കോള്‍ഡ് വാര്‍, 8.00ന് എല്‍ എയ്ഞ്ചല്‍, 10.30ന് ദി ഇമേജ് ബുക്ക്
നിശാഗന്ധി- 6.00ന് നോണ്‍ ഫിക്ഷന്‍, 8.30ന് ഡോഗ് മാന്‍  10.30ന് ആഷ് ഈസ് ദ പ്യൂവറസ്റ്റ് വൈറ്റ്
ധന്യ- 9.30ന് വിന്‍ഡോ ഓഫ് സൈലന്‍സ്, 12.00ന് ദി ഹൗസ് ദാറ്റ് ജാക്ക് ബില്‍ഡ്, 3.00ന് ഡെബ്റ്റ്, 6.00ന് ദി ബെഡ്, 8.30 ന് ഡോണ്‍ബാസ്
രമ്യ- 9.45 ഡോണ്‍ബാസ്, 12.15ന് യൂലി, 3.15ന് ക്ലൈമാക്‌സ്, 6.15ന് ബോര്‍ഡര്‍, 8.45ന് ദി വൈല്‍ഡ് പിയര്‍ ട്രീ
ന്യൂ സ്‌ക്രീന്‍ 1 - 9.15ന് ആഗ, 11.45ന് കോട്ടയം, 2.45ന്  കാപര്‍നം, 5.45ന് ഓത്ത്, 8.15ന് ദി സിസ്റ്റേഴ്‌സ് ബ്രദേഴ്‌സ്
ന്യൂ സ്‌ക്രീന്‍ 2 - 9.30ന് ബിലാത്തിക്കുഴല്‍, 12 ന് പോപ്പ് ഫ്രാന്‍സിസ് : ദി മാന്‍ ഓഫ് ഹിസ് വേര്‍ഡ് 3.00ന് പറവ, 6.00ന്  ദി ഡാര്‍ക്ക് റൂം,  8.30ന് ഫാനി ആന്റ് അലക്‌സാണ്ടര്‍
ന്യൂ സ്‌ക്രീന്‍ 3 - 9.45ന് ഫയര്‍മാന്‍സ് ബോള്‍, 12.15ന് ശിവരഞ്ജിനി ആന്റ് ടു അദര്‍ വിമണ്‍, 3.15ന് ദി റെഡ് ഫാലസ്, 6.15ന് എബ്രഹാം  8.45ന് ആല്‍ഫ : ദി റൈറ്റ് ടു കില്‍
ശ്രീ പത്മനാഭ - 9.30ന് ചുസ്‌കിറ്റ്, 12.00ന് ദി ജന്റില്‍ ഇന്‍ഡിഫറന്‍സ് ഓഫ് ദി വേള്‍ഡ്, 3.00ന് റോമ, 6. 00ന് പോയ്‌സനസ് റോസസ്, 8.30ന് മന്റൊ 10.15 ന് എ ട്രാംവേ ഇന്‍ ജറുസലേം.
കൃപ - 9.30 ന് സമ്മര്‍ സര്‍വൈവേഴ്‌സ്, 12.00 ന് ഹ്യൂമന്‍സ് ഓഫ് സംവണ്‍, 3.00ന് പെയിന്റിംഗ് ലൈഫ്, 6.00ന് എ ലാന്റ് ഇമാജിന്‍, 8.30ന് ദി ടെട്രാ ഹെഡ്രോണ്‍

Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

ഗോദാര്‍ദിന്റെയും കിംകിദക്കിന്റയുമുത്പ്പടെ 90 ലോക സിനിമകളുമായി ഐഎഫ്എഫ്‌കെ

ലോക സിനിമ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 ചിത്രങ്ങളുമായി രാജ്യാന്തര ചലച്ചിത്ര മേള ഒരുങ്ങി. ജപ്പാന്‍, ഇറാന്‍, സൗത്ത് കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികവുറ്റ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നു  മാത്രം ഏഴ് ചിത്രങ്ങളാണുള്ളത്. 1960കളിലെ ഫ്രഞ്ച് നവ തരംഗ പ്രസ്ഥാനത്തിന്റെ അതികായകന്മാരിലൊരാളായ ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ സിനിമ ഐഎഫ്എഫ്‌കെയ്ക്ക് അലങ്കാരമായുണ്ട്. അദ്ദേഹത്തിന്റെ ദ ഇമേജ് ബുക്ക് എന്ന ചിത്രമാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുത്. ഗോവന്‍ ചലച്ചിത്രമേളയില്‍ സമ്മിശ്രാഭിപ്രായത്തിനിടയാക്കിയ കിം കി ദക്കിന്റെ ഹ്യൂമൻ സ്‌പേസ് ടൈം ആന്റ് ഹ്യൂമൻ  എന്ന ചിത്രവും മേളയുടെ പ്രധാന ആകര്‍ഷങ്ങളില്‍ ഒാണ്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ഹിറോകാസു കൊറേദായുടെ ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിനര്‍ഹമായ ജാപ്പനീസ് ചിത്രം ഷോപ്പ്‌ലിഫ്‌റ്റേഴ്‌സ്, ഇറാനിയന്‍ സിനിമയ്ക്ക് പുതുചലനം സൃഷ്ടിച്ചവരില്‍ പ്രമുഖനായ ജാഫര്‍ പനാഹിയുടെ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്കുള്ള പുരസ്‌കാരം ല...