Skip to main content

ഇന്നത്തെ സിനിമ (8.12.18)


കൈരളി- 9.00 ന് മാന്റ റേ, 11.30ന് ഉടലാഴം, 3.00 ന് ഡ്രെസ്സേജ്, 6.00 ന് ആവേ മറിയ, 8.30 ന് റോണ- അസിംസ് മദര്‍
ശ്രീ- 9.15 ന് ഡയന്‍, 12.00 ന് ബോര്‍ഡര്‍, 3.15 ന്  വണ്‍ ഫ്‌ലൂ ഓവര്‍ ദ  കുക്കൂസ് നെസ്റ്റ്, 6.15ന് സുലൈമാന്‍ മൗണ്ടൈന്‍, 8.45 ന് എ ട്രാംവേ ഇന്‍ ജെറുസലേം
നിള- 9.30ന് ദ അപ്പാരിഷന്‍(മിഷിങ് ), 11.45ന് മിഡ് സമ്മര്‍ സണ്‍, 3.30 ന്  സോ ദ വിന്റര്‍ ടു മൈ സ്‌കിന്‍, 6.30ന്  പാരിസ് സ്‌ക്വയര്‍, 9.00ന് ദ റിപ്പോര്‍ട്‌സ് ഓണ്‍ സാറ ആന്‍ഡ് സലിം,
കലാഭവന്‍- 9.15ന് ദോവ്‌ലതോവ്, 11.45 ന് അബ്രഹാം, 3.15 ന് കോട്ടയം, 6.15 ന് മാന്റോ, 8.45ന് മേരി മഗ്ദലിന്‍
ടാഗോര്‍- 9.00ന്  വുമണ്‍ അറ്റ് വാര്‍, 11.30 ന് ഡെബ്റ്റ്, 2.15 ന് ദ ബെഡ്, 6.00 ന് നൈറ്റ് ആക്‌സിഡന്റ്, 8.30 ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍ട്ട്
നിശാഗന്ധി- 6.00ന് ഷോപ്പ്  ലിഫ്‌റ്റേര്‍സ്, 8.15ന് കാപെര്‌നൗം, 10.30ന് കോള്‍ഡ് വാര്‍, 12.00ന് തുംബാദ്
ധന്യ- 9.30 ന് ദ തേര്‍ഡ് വൈഫ്, 12.00  ന് ആഷ് ഈസ് ദ പ്യുവറെസ്‌റ് വൈറ്റ്, 3.00  ന് ടെയ്ല്‍ ഓഫ് ദ സീ, 6.00  ന്  ആന്‍ഡ് ബ്രീത്ത് നോര്‍മലി, 8.30  ന് വിഷന്‍
രമ്യ - 9.45 ന്  എ ലാന്‍ഡ് ഇമാജിന്‍ഡ്, 12.15 ന് ഡോഗ്മാന്‍, 3.15 ന് അഗ, 6.15 ന്  ഹെയറെസ്സെസ്, 8:45 ന് അറ്റ് വാര്‍
ന്യൂ സ്‌ക്രീന്‍ 1 - 9.15 ന് മെമ്മറീസ് ഓഫ് മൈ ബോഡി, 11.45 ന് ടെല്‍ അവീവ് ഓണ്‍ ഫയര്‍, 2.45 ന് ദ ഇന്റെര്‍പ്രെറ്റര്‍, 5.45 ന് പിറ്റി, 8.15 ന് ഐ ഡു നോട്ട് കെയര്‍ ഇഫ് വീ ഗോ  ഡൌണ്‍ ഇന്‍ ഹിസ്റ്ററി ആസ് ബാര്‍ബേറിയന്‍സ്
ന്യൂ സ്‌ക്രീന്‍ 2 - 9.30 ന് സമ്മര്‍ ഇന്റര്‍ലൂഡ്, 12.00 ന് റോജോ, 3.00 ന്  ദ ജന്റില്‍ ഇന്‍ ഡിഫറെന്‍സ് ഓഫ് ദ വേള്‍ഡ്, 6:00 ന് ഡൈ ടുമോറോ, 8:30 ന് ഓട്ടം സൊണാറ്റ
ന്യൂ സ്‌ക്രീന്‍ 3 - 9.45 ന് ബലാംഗിഗ :ഹൗളിംഗ് വില്‍ഡര്‍നെസ്സ്, 12.15 ന് ഓള്‍ ദി ഗോഡ്‌സ് ഇന്‍ ദ സ്‌കൈ, 3:15 ന് സോറി എയ്ന്‍ജല്‍, 6:15 ന് ട്രാന്‍സിറ്റ്, 8.45 ന് അവര്‍ ടൈം
ശ്രീ പത്മനാഭ - 9.30 ന് ടൂ ലേറ്റ് ടൂ ഡൈ യങ്ങ്, 12:00 ന്  ദി സ്വീറ്റ് റക്വീമ്, 3.00 ന് സണ്‍സെറ്റ്, 6.00 ബ്ലാക്ക്‌ലന്‌സ്മാന്, 8.30 ന് ഹൈ ലൈഫ്
കൃപ- 9.30 ന് ഹോട്ടല്‍ ബൈ ദ റിവര്‍, 12.00 ന് മണ്ടേല: ലോങ്ങ് വാക് ടു  ഫ്രീഡം, 3.00ന് ബോണ്‍സ്ലെ, 6.00ന് ദ ഇമേജ് ബുക്ക്, 8.30 ദ അപ്പരിഷന്‍

Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന

ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.