Skip to main content

ഇന്നത്തെ സിനിമ (9.12.18)

കൈരളി : 9 ന് ദി ബെഡ്, 11.30 ന് സ്ലീപ്‌ലെസ്ലി യുവേഴ്‌സ്, 3 ന് ദി മാന്‍സ്‌ലെയര്‍/ ദ വിര്‍ജിന്‍/ദി ഷാഡോ 6 ന് റിസൈറ്റ് 8.30 ന് ഹൈവേ
ശ്രീ : 9.15 ന് ബലാംഗിക, 12.00 ന് റേ ആന്റ് ലിസ്, 3.15 ന് ലവ്‌സ് ഓഫ് എ ബ്ലോണ്ട് 6.15 ന് ടു ലേറ്റ് ടു ഡൈ യംഗ് 8.45 ന് ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്
നിള : 9.30 ന് മിഡ്‌നൈറ്റ് റണ്ണര്‍, 11.45 ന് സിഞ്ചാര്‍, 3.30 ന് ചില്ല്, 6.30 ന് മേരി മഗ്ദലിന്‍, 9.00 ന് ദി സ്വീറ്റ് റെക്വീം
കലാഭവന്‍ : 9.15 ന് ക്രിസ്റ്റല്‍ സ്വാന്‍, 11.45 ന് പെയിന്റിംഗ് ലൈഫ്, 3.15 ന് ഫീയര്‍, 6.15 ന് വിഷന്‍, 8.45 ന് സെര്‍ച്ചിംഗ് ഫോര്‍ ഇഗ്മര്‍ ബര്‍ഗ്മാന്‍
ടാഗോര്‍ : 9 ന് ദി ഗ്രേവ്‌ലെസ്, 11.30 ന് ദി റെഡ് ഫാലസ്, 2.15 ന് ഈ.മ.യൗ, 6.00 ന് എല്‍ എയ്ഞ്ചല്‍, 8.30 ന് ദി വൈല്‍ഡ് പിയര്‍ ട്രീ
നിശാഗന്ധി : 6.00 ന് ഹ്യൂമണ്‍, സ്‌പേസ് ടൈം ആന്റ് ഹ്യൂമണ്‍, 8.30 ന് ക്ലൈമാക്‌സ്, 10.30 ദി ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്
ധന്യ : 9.30 ന് നൈറ്റ് ആക്‌സിഡന്റ്, 12 ന് ഫാമിലി ടൂര്‍, 3 ന് റോണ, അസീംസ് മദര്‍, 6.00 ന് ദി ട്വല്‍വ് ഈയര്‍ നൈറ്റ്, 8.30 ന് വണ്‍ സ്റ്റെപ്പ് ബിഹൈന്‍ഡ് ദി സെറഫിം
രമ്യ : 9.45 ന് പിറ്റി, 12.15 ന് ജംപ്മാന്‍, 3.15 ന് നോണ്‍ ഫിക്ഷന്‍, 6.15 ന് ദി സിസ്റ്റേഴ്് ബ്രദേഴ്‌സ്, 8.45 ന് എവരിബഡി നോസ്
ന്യൂ സ്‌ക്രീന്‍ 1 : 9.15 ന് ഈട, 11.45 ന് ഇന്‍ ദ എയ്‌സില്‍സ്, 2.45 ന് വര്‍ക്കിംഗ് വുമണ്‍, 5.45 ന് ഡോണ്‍ബാസ്, 8.15 ന് ഉടലാഴം
ന്യൂ സ്‌ക്രീന്‍ 2 : 9.30 ന് ദ വേള്‍ഡ് ഈസ് യുവേഴ്‌സ്, 12.00 ന് മെമ്മറീസ് ഓഫ് മൈ ബോഡി, 3.00 ന് സമ്മര്‍ വിത്ത് മോണിക്ക, 6.00 ന് ജനസിസ്, 8.30 ന് നൈറ്റ് + ഹാര്‍ട്ട്
ന്യൂ സ്‌ക്രീന്‍ 3 : 9.45 ന് ഓള്‍ ദ ഗോഡ്‌സ് ഇന്‍ ദ സ്‌കൈ, 12.15 ന് ടാലന്റ് കോമ്പറ്റീഷന്‍, 3.15 ന് കോര്‍ ഓഫ് ദ വേള്‍ഡ് 6.15 ന് ദി റിപ്പോര്‍ട്‌സ് ഓണ്‍ സാറ ആന്റ് സലീം, 8.45 ന് ദി ലോഡ്
ശ്രീ പത്മനാഭ : 9.30 ന് വുമണ്‍ അറ്റ് വാര്‍, 12.00 ന് പില്‍ഗ്രിമേജ്, 3.00 ന് ദി ക്വസ്റ്റ്, 6.00 ന് ദി ട്രാന്‍സിറ്റ്, 8.30 ന് ദി ബല്ലാഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്‌സ്
കൃപ : 9.30 ന് ഗേള്‍സ് ഓള്‍വെയ്‌സ് ഹാപ്പി, 12.00 ന് ആവേ മരിയ, 3.00 ദി അനൗണ്‍സ്‌മെന്റ്, 6.00 ദി ഫ്‌ളൈറ്റ്, 8.30 ന് ദൊവ്‌ലതോവ്‌

Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന

ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.